'കെ ഫോൺ ഇടപാടിലും എസ്.ആർ.ഐ.ടി കമ്പനിക്ക് ബന്ധമുണ്ട്. റോഡ് ക്യാമറയിലും കെ ഫോണിലും ഒരേ രീതിയിലുള്ള അഴിമതിയാണ്. യഥാർഥ എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ പണം നൽകി. മാർഗ നിർദ്ദേശം മറികടന്ന് 520 കോടിയുടെ ടെൻഡർ എക്സസ് നൽകി. മുഖ്യമന്ത്രി മൗനം തുടരുന്നു. എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണ്' -പ്രതിപക്ഷ നേതാവ് ആരോപിച്ചു.





